പുണ്യമായ അല്‍ അഖ്‌സ പള്ളിയില്‍ ഏറ്റുമുട്ടല്പ്രാര്ഥനയ്ക്ക് വേണ്ടി ആയിരക്കണക്കിന് പലസ്തീന്‍കാര്‍ അഖ്സ പള്ളിയില്‍ എത്തിയിരുന്നു. നോമ്പുതുറയ്ക്ക് ശേഷമാണ് സംഘര്‍ഷമുണ്ടായത്.