പിവി അൻവറിൻ്റെ വീട്ടിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ റെയ്‌ഡ്. കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി. അൻവർ എവിടെയെന്നതിൽ വ്യക്തതയില്ല.